മാതാ ഗുരുചൈതന്യമയി അമ്മാ സമാധിയുമായി ബന്ധപ്പെട്ടു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്.

വർക്കല   : മാതാ ഗുരു ചൈതന്യമായി അമ്മാ സമാധിയുമായി ബന്ധപ്പെട്ടു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്* 

 കമ്മറ്റിയിൽ വിമർശനങ്ങൾ ഉന്നയിച്ച  *വിശുർധാനന്ദ സ്വാമിയെ കെണിയിൽ പെടുത്തി എന്നറിഞ്ഞു മാതാ ഗുരു നിത്യ ചൈതന്യമായി അമ്മാ നെഞ്ചുപൊട്ടി സമാധിയാവുകയാണ് ചെയ്തത് എന്ന് പുറത്തുവരുന്ന വാർത്തകൾ*

 ശിവഗിരി മഠത്തിന്റെ കീഴിൽപ്പെടുന്ന ഈ സന്യാസിയെ *ചേട്ടായി സാമി* (എന്നാണ് അറിയപ്പെടുന്നത്) മാതാ ഗുരു ചൈതന്യമായിയുടെ ആശ്രമത്തിലെയും മാതാ ഗുരു ചൈതന്യമായി യുടെ ശുശ്രൂഷകൾ ( അമ്മ സുഖമില്ലാതെ കിടപ്പിൽ ആയതുകൊണ്ട് ) ചെയ്യുകയും ആശ്രമത്തിന്റെ കാര്യസ്ഥൻ എന്ന നിലയിലും പ്രവർത്തിച്ചു വരുകയായിരുന്നു, *ചേട്ടയിസാമി*

 ഈ സന്യാസിയെ അറസ്റ്റ് ചെയ്തു എന്ന് കേട്ട് നെഞ്ചുപൊട്ടിയാണ് അമ്മയുടെ സമാധി(മരണം) സംഭവിച്ചത് എന്നു  ജനങ്ങൾ പറയുന്നു, 

ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  വർക്കല വാവ (ശിവഗിരി ഹെൽപ് ലൈൻ ഗ്ലോബൽ ചെയർമാൻ, നിയമ സഹായ വേദി ഗ്ലോബൽ ചെയർമാൻ, മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ എക്സ്ക്യൂട്ടീവ് മെമ്പർ)മുഖ്യമന്ത്രിക്ക് പരാതി നല്കി കഴിഞ്ഞു.

 

 ശിവഗിരിയിലെ  മുൻകാല സെക്രട്ടറി അഴിമതി നടത്തിയെന്ന് ആരോപിച്ച് വിജിലൻസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ  അന്വേഷണം നേരിടുന്ന ഋതംഭരാനന്തയെ തീർത്ഥാടന സെക്രട്ടറി ആക്കിയതിൽ പ്രതിഷേധിച്ച് തീർത്ഥാടന കൂടിയാലോചന കമ്മറ്റിയിൽ ശക്തമായി ആരോപണമുന്നയിച്ച ചേട്ടയി സ്വാമിയുമായി  വാക്ക് തർക്കങ്ങൾ വഴക്കിലേക്ക് കലാശിക്കുകയും ഇതേത്തുടർന്ന് 
      ഇപ്പോഴത്തെ ശിവഗിരി മഠം സെക്രട്ടറി പോലീസിനെ വിളിച്ച് ഗൂഢാലോചനകൾ നടത്തി മാനസികരോഗി എന്ന് മുദ്രകുത്തി ചേട്ടയി സ്വാമി എന്ന് വിളിക്കുന്ന   സുശുർദ്ധത്മാനന്ദ സ്വാമിയെ  പോലീസിനെ കൊണ്ട് പഠിപ്പിച്ചു പ്രൈവറ്റ്  മാനസികാശുപത്രിയിൽ പ്രവേശിപ്പിക്കുകയും സന്ദർശകരെ അനുവാദിക്കാതിരിക്കുകയും ചെയ്ത സാഹചര്യം മാതാ ഗുരു ചൈതന്യമായി അമ്മാ അറിയാനുള്ള അവസരം ഉണ്ടാവുകയും ഇതറിഞ്ഞ്  നെഞ്ചുപൊട്ടിയാണ് അമ്മ സമാധിയായതെന്ന്  പൊതുജനങ്ങൾ പറഞ്ഞാണ് ഞാൻ അറിയുന്നത്, ഇതറിഞ്ഞു സ്വാമിയെ  അന്വേഷിച്ചു ചെന്ന ആളിനെ കാവൽ ഗുണ്ടകളെ കൊണ്ട് ആട്ടിയോടിച്ചു, സ്ഥിരമായി രണ്ടു ഗുണ്ടകളെയും ഏർപ്പെടുത്തിയിരിക്കുന്നു, 


Comment As:

Comment (0)